Latest Articles

ശത്രുവും മിത്രവും

By jeyel - Tuesday 22 October 2013

- By Rajasekharan Nair

ഒരിക്ക സപ്തർഷിമാർ ലോകനൻമയ്ക്കായി ഒരു മഹായജ്ഞം നടത്താ നിശ്ചയിച്ചു. അതിനായി അവ ത്രിമൂർത്തികളായ ബ്രഹ്മാവിനെയും, മഹാവിഷ്ണുവിനെയും പരമശിവനെയും കണ്ട് അനുഗ്രഹാശിസ്സുക വാങ്ങാ നിശ്ചയിച്ചു. ആദ്യം ബ്രഹ്മാവിനെയും പിന്നെ മഹേശ്വരനെയും കണ്ട് അനുഗ്രഹങ്ങ വാങ്ങി. മഹാവിഷ്ണുവിന്റെ അനുഗ്രഹം വാങ്ങാ വൈകുണ്ഠത്തിലെത്തി. ദിവ്യമായ ഏഴു കവാടങ്ങ കടന്നു വേണം മഹാവിഷ്ണുവിന്റെ അടുത്തെത്താ. നാരായണമന്ത്രം ഉരുവിട്ട് മഹർഷിമാർ ആറ് കവാടങ്ങളും പിന്നിട്ടു. ഒടുവി അവ ഏഴാമത്തെ കവാടത്തിലെത്തി. വിഷ്ണുവിന്റെ ഏറ്റവും വിശ്വസ്തരായ ദ്വാരപാലകൻമാ രായിരുന്നു ഏഴാമത്തെ കവാടത്തിന്റെ കാവൽക്കാർ. അവ സപ്തർഷിമാരെ അകത്തുകടക്കാ അനുവദിച്ചില്ല. സപ്തർഷിമാർ കാര്യം പറഞ്ഞെങ്കിലും, ദ്വാരപാലകന്മാ ഒട്ടും വഴങ്ങിയില്ല. അതോടെ സപ്തർഷിമാരിലൊരാളായ മാരീചി കോപത്താ ഇങ്ങനെ ശപിച്ചു. "ധിക്കാരികളെ, ഭഗവാന്റെ അനുഗ്രഹം തേടിവന്ന ഞങ്ങളെ തടഞ്ഞ നിങ്ങ മഹാവിഷ്ണുവിന്റെ ശത്രുക്കളായിത്തീരട്ടെ". മഹർഷിമാരുടെ ശാപം കേട്ട് ദ്വാരപാലകന്മാ ഞെട്ടിപ്പോയി. അവ മഹാർഷിമാരുടെ കാൽക്കൽ വീണ് ശാപമോക്ഷത്തിനായി അപേക്ഷിച്ചു. അപ്പോഴേക്കും മഹാവിഷ്ണുവും അവിടെയെത്തി. "ആരെയും അകത്തു കടത്തിവിടരുതെന്ന് ഞാനാണ് ഇവരോട് പറഞ്ഞത്. അതിന് കാരണം, ഞാനും ദേവിയും ഓരോ തവണ പകിട കളിക്കാനിരിക്കുമ്പോ ആരെങ്കിലും തടസ്സപ്പെടുത്താനെത്തും. ദേവി പരിഭവിക്കുകയും ചെയ്യും. ഇന്ന് പകിട കളിക്കുമ്പോ ആരും തടസ്സപ്പെടുത്താ എത്തില്ല എന്ന് ഞാ ദേവിക്ക് ഉറപ്പുനൽകുകയും, അതിൻപ്രകാരം ദ്വാരപാലകന്മാരോട് നിർദ്ദേശിക്കുകയും ചെയ്തു. അതിങ്ങനെ കലാശിക്കുമെന്ന് ഞാ കരുതിയില്ല". മഹാവിഷ്ണു പറഞ്ഞു. മാരീചി മഹർഷി പറഞ്ഞു, "എന്ത് ചെയ്യാം, കൊടുത്ത ശാപം തിരിച്ചെടുക്കാനാവില്ല. എന്തായാലും ശാപത്തി ചെറിയൊരു മാറ്റം വരുത്താം. ദ്വാരപാലകന്മാരെ, ഒന്നുകി നിങ്ങൾക്ക് ഭൂമിയിൽച്ചെന്ന് എഴുയുഗങ്ങളി ഭഗവാന്റെ ഭക്തന്മാരായി ജീവിക്കാം. അല്ലെങ്കി മൂന്നു യുഗങ്ങളി അദ്ദേഹത്തിന്റെ ശത്രുക്കളായി ജീവിക്കാം. ഏതു വേണമെന്ന്സ്വയം തീരുമാനിച്ചോളൂ". ഏഴു യുഗങ്ങ ഭഗവാനെ പിരിഞ്ഞിരിക്കാനും വയ്യ: അതെ സമയം ഭഗവാന്റെ ശത്രുക്കളാകാനും തയ്യാറല്ല. ഒടുവി മഹർഷിയുടെ മുന്നിലെത്തി, മൂന്നു യുഗങ്ങ ഭഗവാന്റെ ശത്രുക്കളായി കഴിയാ അവ തീരുമാനിച്ചു. മഹർഷിമാർ ദ്വാരപാലകന്മാരെ യാത്രയാക്കുകയും ചെയ്തു. ആദ്യത്തെ യുഗത്തി ദ്വാരപാലകന്മാ ഹിരണ്യാക്ഷനും ഹിരണ്യകശിപുമായി ഭൂമിയി ജന്മമെടുത്തു. അസുരന്മാരായ അവരെ മഹാവിഷ്ണു നരസിംഹാരാവതാരമെടുത്ത് വധിച്ചു. രണ്ടാമത്തെ യുഗത്തി രാവണനും കുംഭകർണനും ആയിട്ടാണ് അവ ജനിച്ചത്. മഹാവിഷ്ണു ശ്രീരാമനായി അവതരിച്ച് അസുരന്മാരെയും വധിച്ചു. മൂന്നാമത്തെ യുഗത്തി അവ ശിശുപാലനും കംസനും ആയിട്ടാണ് ഭൂമിയി ജനിച്ചത്. മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ച് അവരെ നിഗ്രഹിച്ചു. അങ്ങനെ ദ്വാരപാലകന്മാർക്ക് ശാപമോക്ഷം ലഭിച്ചു. ദ്വാരപാലകന്മാ വീണ്ടും മഹാവിഷ്ണുവിന്റെ ഏറ്റവും വിശ്വസ്തരായ കാവൽക്കാരായി വൈകുണ്ഠത്തിലെത്തി.
 Rajasekharan Nair

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "ശത്രുവും മിത്രവും"

Leave a Reply

Advertisement